Page not found!

We can't find the page you're looking for

You can either return to the previous page, visit our home page or contact our support team.

Home Page

ഹൈലൈറ്റുകൾ
വഴിയിൽവെച്ചു ലഭിച്ച മഹാഭാഗ്യം

തനിക്കു ദൈവകൃപയാൽ ലഭിച്ച ആ അവസരം പക്ഷേ യൊരോബെയാം നഷ്ടപ്പെടുത്തിക്കളഞ്ഞു. അവൻ ദൈവത്തെ ഉപേക്ഷിച്ചു, വിഗ്രഹാരാധനയിലേക്കും ദുർമാർഗ്ഗങ്ങളിലേക്കും തിരിഞ്ഞു. അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയതുപോലെയായി യൊരോബെയാമിൻ്റെ കാര്യം. ദൈവത്തിന് യൊരോബെയാമിനെകൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല എന്നു മാത്രമല്ല അവൻ ജനത്തെ പാപത്തിലേക്ക് നയിക്കുകയാണ് ചെയ്തത്. ഈ യൊരോബെയാമിനെപ്പോലെയാണ് ഇന്ന് ചിലർ, ദൈവം രക്ഷിച്ചതിന് നന്ദിയില്ലാത്തവരായി ദൈവനാമത്തെ ദുഷിക്കുന്നവരായി ജീവിച്ച്, കൃപയാൽ ലഭിച്ച നിത്യരക്ഷയെ നിസ്സാരമായി കാണുകയും, അതു നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഒരിക്കലും അങ്ങനെ ചെയ്തുകൂടാ

അബ്രാഹാമിൻ്റെ രണ്ടു സഹയാത്രികർ

കനാൻ ദേശത്തേക്കുള്ള യാത്രയിൽ ഈ രണ്ടു സഹയാത്രികൾ അബ്രാഹാമിൻ്റെ ഒപ്പമുണ്ടായിരുന്നു എങ്കിലും എല്യേസറിനെയിരുന്നു അബ്രാഹാം വിശ്വസ്തനായി എണ്ണിയത്. ഒരു ദൈവപൈതലിൻ്റെ ജീവിതവുമായി താരതമ്യപ്പെടുത്തി ഈ തിരുവചനഭാഗം ചിന്തിച്ചാൽ, ചില ആത്മീയ മർമ്മങ്ങൾ പരിശുദ്ധാത്മാവിന് നമ്മെ ബോധ്യപ്പെടുത്തുവാനുണ്ട്. സ്വർഗ്ഗീയ കനാൻ ദേശം ലക്ഷ്യമാക്കിയുള്ള നമ്മുടെ ഈ ജീവിതയാത്രയിൽ, ലോത്തിനെയും എല്യേസറിനെയും പോലുള്ള ചിലർ നമ്മുടെ ഒപ്പവും ഉണ്ടാകും. നീതിമാനായി അഭിനയിച്ചുകൊണ്ട് ചില വലഞ്ഞ നീതിമാന്മാരും, നമ്മിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാതെ കട്ടയ്ക്ക് കൂടെനിൽക്കുന്ന വിശ്വസ്തന്മാരും.

ജൂൺമാസ സന്ദേശം

ദൈവാലയത്തെക്കുറിച്ച് ഇത്രമാത്രം എരിവുണ്ടായിരുന്ന ഒരു വ്യക്തി ആലയം ഉപേക്ഷിച്ചുപോകുവാൻ കാരണമെന്തായിരുന്നു ?*         *സത്യദൈവത്തെ ആരാധിച്ചും സേവിച്ചുംപോന്ന ഒരു വ്യക്തി യഹോവയെ ഉപേക്ഷിച്ച് വിഗ്രഹാരാധിയായി മാറിയതിൻ്റെ കാരണമെന്തായിരുന്നു ?*  മനുഷ്യസ്നേഹിയും എല്ലാവർക്കും നന്മ ചെയ്ത് ജീവിച്ചിരുന്ന ഒരാൾ മനുഷ്യനെ നിർദയം കൊല്ലാൻ മടിക്കാത്ത ഒരു ക്രൂരനായി മാറിയതിൻ്റെ കാരണമെന്തായിരുന്നു ? യോവാശ് രാജാവിൻ്റെ ജീവിതത്തോടുള്ള ബന്ധത്തിൽ ആരും ചോദിച്ചുപോകുന്ന ഈ ചോദ്യങ്ങൾ, ഇന്നത്തെ ക്രിസ്തീയഗോളത്തിൽ, പ്രത്യേകിച്ചും വിശ്വാസസമൂഹത്തത്തിൽ ചിലരുടെ പ്രവർത്തികൾ കാണുമ്പോൾ ഇക്കാലവും പ്രസക്തമാണ് എന്നു തോന്നിപ്പോകുകയാണ്